10 ദിവസത്തിനുള്ളിൽ 2600 ശ്രമിക് ട്രെയിനുകൾ. കൊറോണ കാലത്ത് കുടിയേറ്റ തൊഴിലാളികളെ അവരവരുടേതായിട്ടുള്ള നാട്ടിലെത്തിക്കാൻ സെൻട്രൽ കീഴിലുള്ള ശ്രമിക് ട്രെയിനുകൾ. 36 ലക്ഷം പേർ വരുന്ന 10 ദിവസത്തിനുള്ളിൽ ശ്രമിക് ട്രെയിനുകളിൽ യാത്ര ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക് ഡൗണിനിടയിൽ ഇതാദ്യമായി വാർത്താ സമ്മേളനം നടത്തിയാണ് റെയിൽവേ ബോ‍ർഡ് ചെയർമാൻെറ പ്രഖ്യാപനം.2600 ട്രെയിനുകളിലായി സംസ്ഥാങ്ങളിൽ നിന്ന് ഇതര സംസ്ഥാനങ്ങിലേക്ക് ഇത് വരെ 35 ലക്ഷം പേർ യാത്ര ചെയ്തെന്ന് റെയിൽവേ വ്യക്തമാക്കി.

 

 

  സംസ്ഥാനങ്ങൾക്ക് അകത്ത് 10 ലക്ഷത്തിലധികം പേരും യാത്ര ചെയ്തിട്ടുണ്ട്.മെയ് 1 മുതലാണ് രാജ്യത്ത് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ശ്രമിക് ട്രെയിനുകൾ ഓടിത്തുടങ്ങുന്നത്. 4000 യാത്രക്കാരുമായി 260 ട്രെയിനുകളാണ് ആദ്യദിനം ഓടിയത്. സംസ്ഥാനത്തിൻെറ കൂടി പിന്തുണയോടെയായിരിക്കും ട്രെയിനുകൾ ഓടിക്കുക. കഴിഞ്ഞ 23 ദിവസം കൊണ്ട് ഓടിയ അത്രയും ട്രെയിൻ ഇനി വരുന്ന 10 ദിവസത്തിനുള്ളിൽ ഓടും.

 

 

  36 ലക്ഷം കുടിയേറ്റ തൊഴിലാളികളെയാണ് ഇങ്ങനെ നാട്ടിലെത്തിക്കുക.കഴിഞ്ഞ 20 ദിവസങ്ങളേക്കാൾ വേഗതയിലാണ് ഇനി കാര്യങ്ങൾ മുന്നോട്ട് പോവുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കൂടുതൽ ശ്രമിക് ട്രെയിനുകളാണ് ഇനി ദിവസവും ഓടാൻ പോവുന്നത്.ഉത്തർപ്രദേശിനും ബിഹാറിനും ഇടയിലാണ് ഏറ്റവും കൂടുതൽ ശ്രമിക് ട്രെയിനുകൾ ഓടിയത്. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങൾ കൂടുതൽ ട്രെയിനുകൾ ആവശ്യപ്പെടാനാണ് സാധ്യത.

 

 

  സംസ്ഥാനങ്ങൾക്കുള്ളിൽ 10 ലക്ഷം തൊഴിലാളികളെയും റെയിൽവെ ലക്ഷ്യം വെക്കുന്നുണ്ട്.വിവിധ സംസ്ഥാങ്ങളുടെ ആവശ്യപ്രകാരം സംസ്ഥാനങ്ങൾക്കുള്ളിലും ട്രെയിൻ ഓടിക്കുമെന്ന് യാദവ് വ്യക്തമാക്കി. നേരത്തെ ഒരു സ്റ്റോപ്പ് മാത്രമാണ് ശ്രമിക് ട്രെയിനുകളിൽ അനുവദിച്ചിരുന്നത്. എന്നാലിപ്പോൾ മൂന്ന് സ്റ്റോപ്പുകൾ വരെ അനുവദിക്കുന്നുണ്ട്. രാജ്യത്തെ മുഴുവൻ കുടിയേറ്റ തൊഴിലാളികളെയും ശ്രമിക് ട്രെയിനുകളിലൂടെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

 

  ഇത് വരെ ഓടിയ ട്രെയിനുകളിലെല്ലാം സമ്പൂർണമായി ബുക്കിങ് നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ റെയിൽവേക്ക് മുന്നിൽ വെക്കാമെന്നും വികെ യാദവ് പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും റെയിൽവെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 20 ദിവസങ്ങളേക്കാൾ വേഗതയിലാണ് ഇനി കാര്യങ്ങൾ മുന്നോട്ട് പോവുകയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. കൂടുതൽ ശ്രമിക് ട്രെയിനുകളാണ് ഇനി ദിവസവും ഓടാൻ പോവുന്നത്.

 

 

  മെയ് 1 മുതലാണ് രാജ്യത്ത് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് ശ്രമിക് ട്രെയിനുകൾ ഓടിത്തുടങ്ങുന്നത്. 4000 യാത്രക്കാരുമായി 260 ട്രെയിനുകളാണ് ആദ്യദിനം ഓടിയത്.രാജ്യത്തെ മുഴുവൻ കുടിയേറ്റ തൊഴിലാളികളെയും ശ്രമിക് ട്രെയിനുകളിലൂടെ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വരെ ഓടിയ ട്രെയിനുകളിലെല്ലാം സമ്പൂർണമായി ബുക്കിങ് നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

  സംസ്ഥാനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ റെയിൽവേക്ക് മുന്നിൽ വെക്കാമെന്നും വികെ യാദവ് പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും റെയിൽവെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.    

మరింత సమాచారం తెలుసుకోండి: