തന്നെ കൊലപ്പെടുത്തുമെന്ന് കൂടെ താമസിക്കുന്നയാൾ പറഞ്ഞതായി നടി അഞ്ജലി അമീർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് വെളിപ്പെടുത്തൽ നടിയുടെ വെളിപ്പെടുത്തൽ. തനിക്കെന്തെങ്കിലും സംഭവിച്ചാൽ കൂടെ താമസിക്കുന്ന അനസ് ആയിരിക്കും അതിനുത്തരവാദിയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് അഞ്ജലി അമീർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.

 

കോഴിക്കോട് കൊടുവള്ളി സ്വദേശി വി സി അനസിനെതിരെയാണ് അഞ്ജലി അമീറിന്‍റെ ആരോപണം. രുമിച്ചു ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും അനസ് ഭീഷണി മുഴക്കിയെന്ന്  അഞ്ജലി പറയുന്നു.ഒട്ടും താത്പര്യമില്ലാതെയാണ് അനസുമൊത്ത് ഇത്രയും കാലം കഴിഞ്ഞതെന്ന് അഞ്ജലി വ്യക്തമാക്കി. 

 

കഴിഞ്ഞ രണ്ട് വർഷമായി അവൾ ഒരു തത്സമയ ബന്ധത്തിലാണ്, ഒപ്പം പങ്കാളിയെ ചതിച്ചതിനാൽ താൻ അവളോട് സന്തുഷ്ടനല്ലെന്ന് വെളിപ്പെടുത്തി.  ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് പങ്കാളി തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും അഞ്ജലി ആരോപിച്ചു.  തന്റെ പങ്കാളി തനിക്ക് നാലുലക്ഷം രൂപ കടപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ഒന്നരവർഷമായി അയാൾ ജോലിയില്ലാത്തയാളാണെന്നും ദൈനംദിന ആവശ്യങ്ങൾക്കായി അവളെ ആശ്രയിച്ച് അഞ്ജലി അവകാശപ്പെട്ടു.

 

തന്നെപല വിധത്തില്‍ അയാള്‍ വ‍ഞ്ചിച്ചെന്നും നാല് ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു.ആത്മഹത്യയുടെ വക്കിലാണ് താനെന്നും,എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. ഒപ്പം പൊലീസിലും വനിതാ  കമ്മീഷനിലും അഞ്ജലി പരാതി നൽകിയതായും  പറഞ്ഞു.

 

ഞാൻ ഇപ്പോൾ അടുത്തൊരു പോസ്റ്റ് ഇട്ടിരുന്നു ഒരാൾ‌ എന്നെ മാനസികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന്. എനിക്ക് പറയാനുള്ളത് എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത ഒരു വ്യക്തിയുമായി സാഹചര്യങ്ങൾ കൊണ്ട് എനിക്ക് ലിവിങ് ടുഗെദറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്കൊട്ടും താൽപര്യമില്ലാതെയാണ് ഇത്. ആദ്യം അയാൾ എന്നെ കബളിപ്പിച്ച് പോയി. ആ സമയത്ത് ഞാൻ അയാൾക്ക് എതിരായി ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇപ്പോൾ അയാൾ പറയുന്നത് അയാളുടെ കൂടെഞാൻ ജീവിച്ചില്ലെങ്കിൽ അയാൾ എന്നെ കൊല്ലുമെന്നാണ്.

 

 സന്തുഷ്ടനല്ലെന്ന് വെളിപ്പെടുത്തി.  ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിനാലാണ് പങ്കാളി തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും അഞ്ജലി ആരോപിച്ചു.  തന്റെ പങ്കാളി തനിക്ക് നാലുലക്ഷം രൂപ കടപ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ഒന്നരവർഷമായി അയാൾ ജോലിയില്ലാത്തയാളാണെന്നും ദൈനംദിന ആവശ്യങ്ങൾക്കായി അവളെ ആശ്രയിച്ച് അഞ്ജലി അവകാശപ്പെട്ടു.

మరింత సమాచారం తెలుసుకోండి: